Sathyan was school master and a police officer before joining the film world... so his nature was rough and tough... quite natural.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
എന്റെ ഇഷ്ട താരങ്ങൾ സത്യൻ മാഷ്, നസീർ സാർ, ജയൻ സാർ ❤Class+Love +Mass ❤🤠😍😎
@@shaheembinrasheedrasheed859 ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
എന്റെ ഇഷ്ട താരങ്ങൾ നസീർ ജയഭാരതി മോഹൻലാൽ മഞ്ജു വാരിയർ ശോഭന. പിന്നെ മമ്മൂട്ടി
എല്ലാ പഴയ നടീനടന്മാരും Best
എനിയ്ക്ക് സത്യൻ മാസ്റ്റർ Super
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Satyan Sir was a world class actor, while Prem Nazir Sir was also unique in his most romantic style...
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
സത്യൻ മാഷ്, നസീർ സർ - മലയാള സിനിമയുടെ രണ്ടു വടവൃക്ഷങ്ങൾ. ഇവർക്കു മുൻപും ഇവർക്കു ശേഷവും ആർക്കും ആ തിളക്കം കിട്ടിയിട്ടില്ല, കിട്ടുകയും ഇല്ല. ക്ഷമിക്കണം, എന്റെ എളിയ അഭിപ്രായം 🌷🌷🌷എന്നാൽ ഇതിന്റെ അർത്ഥം മറ്റു വളരെ മികച്ച കലാകാരന്മാർ ഉണ്ടായിട്ടില്ലെന്നോ ഉണ്ടാകാനില്ലെന്നോ അല്ല. മാഷും സാറും വേറേ ലെവൽ ❤🌷❤
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
പഴയ മേക്കപ്മാൻ ശ്രീ.നാരായണൻ എന്ന ഒരാൾ തൻ്റെ സിനിമാ സ്മൃതികളിൽ സത്യനെപ്പറ്റി പറഞ്ഞ ഒരു കാര്യം യൂട്യൂബിൽ കണ്ടു. സത്യൻ മാഷേ ക്കൊണ്ട് ആർക്കും ഒരു ഉപദ്രവവുമില്ല. പിന്നെ ചൂടായാൽ ചൂടാണ്.ഇതാണാ വൃദ്ധൻ്റെ വാക്കുകൾ. ഒരു ഉദാഹരണവും അദ്ദേഹം പറയുന്നു. ഒരിക്കൽ സത്യൻ സെറ്റിലെത്തിയപ്പോൾ ഒരു വശത്തിരുന്ന് മണി എന്ന മേക്കപ്പ് മാൻ പറഞ്ഞത്രെ. അങ്ങേരെ മേക്കപ്പ് ചെയ്യാൻ ആറു മണിക്കൂറെങ്കിലും വേണം. കുറച്ചു നേരം അവിടെയിരിക്കട്ടെ. ഇതു മറ്റൊരു മുറിയിലിരുന്നു കേട്ട സത്യൻ അടുത്ത ഫ്ളൈറ്റിനു തിരിച്ചു പോയി. ഇനി മറ്റൊരു മേക്കപ്മാനേ തന്നെ മേക്കപ്പ് ചെയ്യേണ്ടതുള്ളു എന്നും അറിയിച്ചു.നസീറാണെങ്കിൽ ഇങ്ങനെയൊരു സന്ദർഭത്തിൽ പുഞ്ചിരിച്ചു കൊണ്ട് അവിടെത്തന്നെ ഇരിയ്ക്കുമായിരിക്കാം. എന്നാൽ തന്നെ അവഹേളിച്ച ആളിൻ്റെ സേവനം സ്വീകരിക്കാൻ സത്യനെ പോലെ ഒരു അഭിമാനിക്കു സാധിക്കില്ല. എന്നിട്ടും സത്യൻ ആയാളോട് കയർക്കാൻ ചെന്നില്ല എന്നതു ശ്രദ്ധേയം. ധിക്കാരികൾ എന്നു പറയപ്പെടുന്ന മറ്റു ചിലരായിരുന്നെങ്കിൽ അവിടെ ഒരു ബഹളമുണ്ടാകുമായിരുന്നു.
നസീർ കോൾ ഷീറ്റ് അനുസരിച്ചു സെറ്റിലിരിക്കും അതിനുള്ളിൽ ഷോട്ട് എടുക്കുകയോ എടുക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം സമയം കഴിഞ്ഞാൽ എഴുന്നേറ്റ് എല്ലാവർക്കും സ്വത സിദ്ധമായ സ്റ്റയിലിൽ ഒരു കൂപ്പ് കൈ കൊടുത്തിട്ട് അടുത്ത സ്ഥലത്തേക്ക് പോകും
ഇന്നത്തെ ധിക്കാരം ഉള്ള മഹാ നടന്മാർ മനസ്സിലാക്കി ഇതു പോലെ പെരുമാറാൻ പറ്റുമോ
@@unnimenon8852 ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@shajik.m9410 ഞാൻ ഇവിടെ തൊട്ട് മുകളിൽ എഴുതിയ വിവരങ്ങൾ കൂടി വായിക്കാമോ?
എന്‍റെ ഇഷ്ട നടന്‍ സത്യന്‍ മാഷ്.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
ഒരു പോലെ ഇഷ്ട്ടമാണ് സത്യൻ സാറിനെയും നസീർ സാറിനെയും മലയാളത്തിന്റെ മഹാ നടന്മാർ 💖💖💖
എന്റെ ഇഷ്ട നടൻ നസീർ സർ ആണ് പാട്ട് പാടി അഭിനയിക്കാൻ സത്യൻ മാഷെക്കാൾ മിടുക്കു നസീർ സർ നു ആണ് സീരിയസ് റോൾ അഭിനയിക്കാൻ സത്യൻ മാഷാണ് നല്ലത്
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@razikrazi6152 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
@@debater685 ഏയ്, അല്ല ബ്രോ. മറുപടി വലുതായിപ്പോയാൽ ക്ഷമിക്കുക. Debater എന്നാണ് പേരെങ്കിലും മാന്യമായ debate എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ടാണ് ബ്രോ ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിച്ചത്. സോഷ്യൽ മീഡിയ പ്രതിപക്ഷ ബഹുമാനത്തോടെ സംവദിക്കാനുള്ള ഇടമാണല്ലോ. അവിടെ വളരെ മാന്യമായി അഭിപ്രായങ്ങൾ എഴുതുന്ന എന്നെ പോലുള്ളവർക്കല്ല വട്ട്. മര്യാദയോടെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഞങ്ങളെപ്പോലുള്ള, അതും യാതൊരു പരിചയവുമില്ലാത്ത ചിലരോട് യാതൊരു നാണവുമില്ലാതെ 'വട്ടാണോ' എന്ന് ചോദിക്കുന്നവർക്കല്ലേ യഥാർത്ഥത്തിൽ വട്ട്? അല്ലാതെ സാമാന്യ ബോധമുള്ള ആരെങ്കിലും എന്റെ തൊട്ട് മുകളിലെ കമന്റ് കണ്ട് ഇങ്ങനെ ചോദിക്കുമോ?
ഉദാഹരണത്തിന്, വഴിവക്കിൽ ഒന്നുരണ്ട് പേർ മര്യാദയോടെ സംസാരിച്ച് നിൽക്കുമ്പോൾ അവരെ യാതൊരു പരിചയമില്ലാത്ത ഒരാൾ വന്ന് ഉടക്കാൻ ശ്രമിക്കുന്നു എന്നിരിക്കട്ടെ. അവിടെ നിന്നവർക്കണോ വന്നവനാണോ വട്ട് എന്ന് ചിന്തിച്ച് നോക്കിക്കേ. പിന്നെ, പറഞ്ഞിട്ട് കാര്യമില്ല. ഓരോരുത്തരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ വളർന്ന് വന്നവരാണല്ലോ. ഇവിടെ തന്നെ പല സഹൃദയരും എന്നോട് സ്നേഹപൂർവ്വം സംവദിച്ചപ്പോൾ ചിലർ മാത്രം അനാവശ്യമായി ഉടക്ക് സ്റ്റൈലിൽ വന്നു. അതും ഒരു വർഷം മുൻപ് ഇട്ട നിരുപദ്രവകരമായ എന്റെ കമന്റിൽ പിടിച്ച് തൂങ്ങാൻ വരുമ്പോൾ തന്നെ ആലോചിക്കാമല്ലോ. നമ്മെ ബാധിക്കാത്ത ഇത്തരം വിഷയങ്ങളിൽ അനാവശ്യമായി അഭിപ്രായങ്ങൾ എഴുതാതിരിക്കുക എന്നത് തന്നെയാണ് മര്യാദ.
Prem Nazir sir fan always
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
എനിക്ക് സത്യൻ സാറിനെയാണ് കൂടുതൽ ഇഷ്ടം 💓💓💓
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Sathyan sir ...anubhavangalpalichakal😍😍😍
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
എന്റെ ഇഷ്ടനടൻ prem നസീർ
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
നസിർ സാറിന്റെ സ്വഭാവം, സൗന്ദര്യം
അതിനെ വെല്ലാൻ മലയാളത്തിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല.
സത്യൻ മാസ്റ്റരുടെ അഭിനയത്തെ വെല്ലാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. നല്ല അഭിനേതാക്കൾ ഇല്ലെന്നല്ല.
ഞാൻ കുട്ടിക്കാലത്തു കണ്ട ചില കഥാപാത്രങ്ങൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു.
ഇണപ്രാവുകൾ
നിത്യ കന്യക
ഓടയിൽനിന്ന്
കടൽപ്പാലം
വാഴ്വേമായം
അനുഭവങ്ങൾ പാളിച്ചകൾ
( അങ്ങനെ പലതും )
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@birbalbirbal2958 വളരെ സത്യം. വാഴവേമായത്തിലെ സുധീന്ദ്രൻ എന്ന കഥാപാത്രം
ഇന്നും മനസ്സിൽ താങ്ങി നിൽക്കുന്നു. സങ്കടഭാവം ആ കാറിൽ ഇരുന്നുള്ള രംഗം ഒരു നടൻ അഭിനയിച്ചാലും ശരിയാകില്ല. അതുല്യൻ.
സത്യൻ മാഷ് ❤️❤️❤️
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Nazeer... evergreen superstar...
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
സ്വർഗ്ഗ ഗയികെ..ഇതിലെ ഇതിലെ....a pattu scene ..സത്യൻ ഗംഭീരമാക്കി.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@jonsnow990 ശരിയാണ്. ഞാൻ ഇവിടെ തന്നെ ഒരേ കമന്റ് പലർക്കും ഇട്ടിട്ടുണ്ട്. ഇങ്ങനെ കാണുമ്പോൾ ഇടയ്ക്ക് ചിലർ വഴക്കുണ്ടാക്കാൻ വരും. ഞാൻ മറുപടി നൽകിയ ആളുകൾക്ക് പ്രശ്നമൊന്നുമുണ്ടാവില്ല. പുറത്ത് നിന്നുള്ള ചിലരാണ് ഇഷ്ടക്കുറവ് പ്രകടിപ്പിക്കുക. നീ അങ്ങനെ എന്നോട് വഴക്കുണ്ടാക്കാൻ ചോദിച്ചതാണോ എന്നറിയില്ല. പലരോടും പറയാനുള്ള കാര്യങ്ങൾ ഒന്ന് തന്നെയെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. വാക്കുകൾ മാന്യമായിരിക്കണം എന്നേയുള്ളൂ. ഇല്ലെങ്കിൽ യൂട്യൂബ് നമ്മുടെ കമന്റുകൾ റിമൂവ് ചെയ്യും. ഏതായാലും എന്റെ കമന്റ് ഒന്നും റിമൂവ് ചെയ്യപ്പെട്ടിട്ടില്ല. പരസ്പരം സംവദിക്കുമ്പോഴുള്ള ഒരു സന്തോഷം. അത്രയേ ഉള്ളൂ ബ്രോ.
മഹാ നടൻമാർ
@@Gkm- ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@invisibleink7379 ഞാൻ ഇവിടെ തൊട്ട് മുകളിൽ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. വായിക്കുമോ?
Sathyan master pole natural abhinayam prem nazir avilla
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
My fav nazir sir 😍😍😍
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
എനിക്ക് ഇഷ്ടം നസീർ സാറിനെ
@@anjanagnair6151 ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@kunhimoyip4465 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
Respect to all legends…but ppl admire Nazir sir more
അങ്ങനെയൊന്നുമില്ല സുഹൃത്തേ. ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നസീർ സാറിനോട് ആരാധന കലർന്ന സ്നേഹവും ഗൗരവക്കാരനായ സത്യൻ മാഷിനോട് ബഹുമാനം കലർന്ന സ്നേഹവുമാണ് ഏവർക്കുമുള്ളത്. തങ്ങൾ ആരാധനയോടെ സ്നേഹിക്കുന്നവരെ കുറിച്ച് ജനങ്ങൾ കൂടുതലായി സംസാരിക്കും. ബഹുമാനത്തോടെ കാണുന്നവരെ കുറിച്ച് വാ തോരാതെ സംസാരിക്കാറില്ല എന്ന് മാത്രം. സത്യത്തിൽ മലയാളികൾക്ക് ഇരുവരോടും മനസ്സിലുള്ള ഇഷ്ടം ഒരേപോലെയാണ്. അവരവരുടേതായ സ്ഥാനങ്ങൾ നൽകി ഇരുവരെയും പ്രേക്ഷകർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Sathyan was reaching the lofty heights of Malayalam Film World.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Sathyan mash the great. aa "simhaasanam" innum ozhinju kidakkunnu.
രണ്ട് പേരെക്കുറിച്ചും പറയാം. ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Prem Nazir = Love
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
ഒരു അഭിനയ കലാസ്വാദകനും സത്യനെ ഇഷ്ടപ്പെടാതിരിക്കാൻ സാധിയ്ക്കില്ല. കേവലം താരാരാധകർ ഒഴികെ.കാരണം നാട്യകലയുടെ അവതാര പുരുഷനായിരുന്നു സത്യൻ.
@@birbalbirbal2958 thangal ore comment enthina ellaidathum paste cheytu vekkunnathu imposition pole 😂
@@shansenani മറുപടി വലുതായിപ്പോയാൽ ക്ഷമിക്കുക. എന്റെ മറുപടികളിൽ താങ്കളെയോ മറ്റുള്ളവരെയോ മുറിവേൽപ്പിക്കുന്ന യാതൊന്നും ഇല്ല എന്ന് തന്നെയാണ് വിശ്വാസം. ഒരേ മറുപടി തന്നെ പലർക്ക് കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. മാന്യമായി അഭിപ്രായങ്ങൾ എഴുതണം എന്ന് മാത്രമേ യൂട്യൂബിന്റെ നിയമത്തിൽ ഉള്ളൂ. എന്റെ വാക്കുകൾ മാന്യമാണ്. എല്ലാവർക്കും ഒരേ റിപ്ലെ കൊടുക്കാൻ പാടില്ല എന്ന് യൂട്യൂബ് പറഞ്ഞിട്ടില്ലങ്കിൽ പിന്നെ എന്തിനാണ് എന്നെ പോലെ ഒരു യൂസർ മാത്രമായ താങ്കളുടെ ഈ ചോദ്യത്തിന് ഞാൻ മറുപടി പറയുന്നത്? ഇവിടെ എനിക്ക് എല്ലാവരോടും പറയാനുള്ള കാര്യങ്ങൾ ഒന്ന് തന്നെയാണ്. അത് ഇനിയും പറയും. എന്നോട് മാന്യമായി മാത്രമാണ് ഇവിടെ ഉള്ളവർ ഇടപെട്ടത്. താൽപര്യമില്ലാത്തവർക്ക് കാണാതെ പോകാവുന്നതാണ്. താങ്കൾ ഒത്തിരി ഇമ്പോസിഷൻ എഴുതിയിട്ടുള്ളത് കൊണ്ടാവും എന്റെ മറുപടികൾ അങ്ങനെ തോന്നിയത്. നന്ദി.
@@birbalbirbal2958 pinne baki ullavar pottanmar aano hey.. aa post ellavarodum chodikku ore karyam pala times parayunnathu arochakam ano alliyo ennu.. thangalodu oru karyam 100 times oral paranjondirunal thanikku enthu thonum athepolanu ellavarum.. oridathu post cheytal athu ellavarum vayicholum allathe aaru comment post cheytalum athinte adiyil paste cheytu irritate cheytal sathyan master polum veruthu pogum 😂
Nazeer സർ ഒരുപാട് സിനിമകൾ ചെയ്ത് എങ്കിലും സത്യൻ സർ അതൊരു ഇതിഹാസമാണ് സത്യൻ സർ വേറെ ലെവൽ 🔥🔥💙💙💙
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@edavasagaredavasagar436 അത് വലിയ തമാശയാണല്ലോ സുഹൃത്തേ. സത്യൻ പോലും ചിരിച്ച് പോകുന്ന തമാശ. എന്നാൽ കേട്ടോളൂ, സത്യന്റെ അഭിനയത്തെയും കഥാപാത്രങ്ങളെയും എറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തികളിൽ പ്രധാനി നിങ്ങളുടെ ആരാധനാപാത്രമായ പ്രേംനസീർ തന്നെയാണ്. 'വിവരം കെട്ടവർ സത്യനെ അഭിനയ ചക്രവർത്തിയാക്കി' എന്ന് ഒരു നസീർ ആരാധകൻ ഒരിക്കൽ കമന്റ് ചെയ്തു. ആരാണ് ആ വിവരം കെട്ടവർ? ഒരിക്കൽ പ്രേംനസീർ പറഞ്ഞത് ഇങ്ങനെ: "സത്യൻ സിനിമയിലെ ചക്രവർത്തിയായിരുന്നു. ഇന്ന് ആ സിംഹാസനം ശൂന്യമായി." ഈ വാക്കുകൾ അർത്ഥവത്തായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജയന്റെ സമഗ്ര ജീവചരിത്രത്തിൽ അദ്ദേഹം സത്യന്റെ വലിയ ആരാധകനായിരുന്ന കാര്യം പറഞ്ഞിട്ടുണ്ട്. സത്യന്റെ അന്ത്യയാത്രാ വീഡിയോയിൽ ആളുകളുടെ നിരയിൽ ജയനെയും കാണാമെന്നും ആ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. അന്ന് ജയൻ നടനായിട്ടില്ല. മലയാള സിനിമയിലെ കുലപതിയാണ് സത്യൻ എന്ന് ജയൻ പറയുമായിരുന്നത്രേ. ലക്ഷക്കണക്കിനുള്ള ആസ്വാദകരുടെ ഹൃദയത്തിലാണ് സത്യന്റെ സിംഹാസനം രൂപപ്പെട്ടത്. അത് ആ അഭിനയകല കണ്ടത് കൊണ്ടുണ്ടായ സഹൃദയാനുഭൂതിയിൽ നിന്ന് താനേ രൂപപ്പെട്ടതുമാണ്. അഭിനയ ചക്രവർത്തി എന്ന വിശേഷണം സത്യൻ ജീവിച്ചിരിക്കുമ്പോഴേ ഉണ്ടായിരുന്നെങ്കിലും സത്യന്റെ മരണവേളയിൽ പ്രേംനസീർ അത് പറഞ്ഞതോടെയാണ് കൂടുതൽ പ്രസിദ്ധമായത്. വിവരം കെട്ടവർ പറഞ്ഞുണ്ടാക്കിയതാണ് സത്യന്റെ ഈ പദവിയെങ്കിൽ ആ വിവരം കെട്ടവരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് നസീർ തന്നെയാണ് വരിക എന്ന് ഓർക്കുക. താരാരാധനയുടെ തിമിരത്താൽ കണ്ണ് കാണാതെ തപ്പിത്തടഞ്ഞു ചെന്ന് ഇഷ്ടപ്പെടാത്തവരെ അടിക്കാൻ ശ്രമിക്കുമ്പോൾ അടി കൊള്ളുന്നത് സ്വന്തം ആരാധനാ വിഗ്രഹത്തിന് തന്നെ.
തകഴി, കേശവദേവ്, പൊറ്റെക്കാട്ട്, ഉറൂബ്, ബഷീർ, എംടി മുതൽ വി. ജെ. ജെയിംസ് വരെയുള്ള എഴുത്തുകാർ; കെ. എസ്. സേതുമാധവൻ, രാമു കാര്യാട്ട്, വിൻസെന്റ്, ഹരിഹരൻ തുടങ്ങി വിജയ് ബാബു വരെയുള്ളവർ; സിനിക്, കോഴിക്കോടൻ തുടങ്ങി യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരീക്ഷകർ വരെയുള്ള നിരൂപകർ; മധു മുതൽ ഫഹദ് ഫാസിൽ വരെയുള്ള നടന്മാർ; ഇവരൊക്കെ സത്യന്റെ അഭിനയ മേരുത്വത്തെ പ്രശംസിച്ചവരാണ്. സാഹിത്യ സൃഷ്ടികൾ സിനിമയാക്കുമ്പോൾ സത്യൻ അല്ലാതെ മറ്റൊരാളെ സങ്കൽപിക്കാൻ പോലും അന്ന് സംവിധായകർക്ക് കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾക്ക് മുൻപ് ഇതേ ചാനലിലെ കമന്റ് ബോക്‌സിൽ സത്യനെക്കുറിച്ച് എഴുതിയ ഒരാളെ 'ചുക്കും ചുണ്ണാമ്പും' അറിയാത്ത ആൾ എന്ന് നിങ്ങൾ പരിഹസിച്ചതായി കണ്ടു. കർക്കശക്കാരനായ പിതാവിനെയും തന്റേടിയായ ചെറുപ്പക്കാരനെയും മാത്രമാണ് 97% സിനിമകളിലും സത്യൻ മാഷ് കാഴ്ച വെച്ചത് എന്ന് പറയുമ്പോൾ തന്നെ നിങ്ങൾ സത്യൻ മാഷിന്റെ 10% ചിത്രങ്ങൾ പോലും കണ്ടിട്ടില്ല എന്ന് വ്യക്തമാണ്. എവിടെയും ഇല്ലാത്ത ശതമാന കണക്കുമായി വന്നിരിക്കുന്നു. ബഹുമുഖങ്ങളുള്ള ഒട്ടേറെ റോളുകൾ ചെയ്ത അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ നിങ്ങൾക്ക് പറ്റിയിട്ടില്ല എങ്കിൽ 2021 ജൂൺ മാസത്തെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക ഒന്ന് വായിച്ച് നോക്കുന്നത് നന്നായിരിക്കും. അത് സത്യൻ സ്‌പെഷ്യൽ ആണ്. മഹാനടനായ ഹീത്ത് ലെഡ്ജറിന് ലോകപ്രസിദ്ധി നേടാൻ ജോക്കർ എന്ന ഒറ്റ കഥാപാത്രം മതിയായിരുന്നു. ഒരേ രൂപത്തിലുള്ള കഥാപാത്രങ്ങൾ ആയിട്ട് പോലും അപാരമായ അഭിനയ ശേഷി ഉള്ളതിനാൽ ആ ട്രാംപ് വേഷത്തിൽ ചാർലി ചാപ്ലിൻ മഹാനടനായി. ഇവിടെ സത്യൻ മാഷ് കർക്കശക്കാരനായ ഒരു ചെറുപ്പക്കാരന്റെ റോൾ മാത്രമാണ്, ഒറ്റ റോൾ മാത്രമാണ് ചെയ്തിട്ടുള്ളത് എങ്കിൽ പോലും ആ കഥാപാത്രം അദ്ദേഹം ചെയ്യുന്ന അത്ര ഫ്ളെക്സിബിൾ ആയും സ്വാഭാവികമായും അക്കാലത്തെ മറ്റൊരു നടനും ചെയ്തിട്ടില്ല. താരമെന്ന നിലയിൽ നസീർ മുൻപിൽ ആണെങ്കിൽ നടനെന്ന നിലയിൽ സത്യൻ മാഷ് കഴിഞ്ഞേ ഉള്ളൂ നസീർ. സത്യൻ മാഷിനെ ആരും വാഴിക്കേണ്ട. അദ്ദേഹം ജനമനസ്സുകളിൽ വാഴുന്നുണ്ട്. സത്യനെ പോലെ ഒരു മഹാനടന്റെ അഭിനയം കാണണമെങ്കിൽ അനുഭവങ്ങൾ പാളിച്ചകളിലെ നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗം, മദ്യപിക്കുന്ന രംഗം, മകൾ മരിച്ചു എന്നറിയുമ്പോൾ ഉള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ മതി. ചുരുങ്ങിയത് യക്ഷി എന്ന ചിത്രം എങ്കിലും കാണാൻ ശ്രമിക്കുക. സാക്ഷാൽ പ്രേംനസീർ പോലും സത്യനെ സ്നേഹബഹുമാനങ്ങളോടെ ഒരു നല്ല നടൻ എന്നതിലുപരി അഭിനയ ചക്രവർത്തിയായി കണ്ടു. മറ്റ് പ്രശസ്ത വ്യക്തികളും സാധാരണ പ്രേക്ഷകരും അങ്ങനെ തന്നെ കണ്ടു; ഇന്നും കാണുന്നു. പക്ഷെ, 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്നാണല്ലോ. സത്യന്റെ അഭിനയം ഓവർ ആക്ടിംഗ് ആണ് എന്ന് പറഞ്ഞ് സംവാദത്തിന് വെല്ലുവിളിക്കുന്ന നിങ്ങളുടെ അറിവില്ലായ്‌മയിൽ പ്രത്യേകിച്ച് കഴമ്പില്ല.
@@birbalbirbal2958 മതി മതി നിങ്ങളെന്നും സിനിമ കണ്ടിട്ടില്ലെന്ന് മനസ്സിലായി. അമിതാഭിനയത്തിന്റെ തല തൊട്ടപ്പനായ സത്യൻ വലിയ കോപ്പാണ് പോലും
@@edavasagaredavasagar436 മറുപടി വലുതായിപ്പോയാൽ ക്ഷമിക്കുക. നിങ്ങൾ അവസാനം എഴുതിയ കമന്റ് ഇപ്പോൾ കാണുന്നില്ല. ചിലപ്പോൾ നിങ്ങൾക്കത് കാണാൻ പറ്റുന്നുണ്ടാവും. പക്ഷെ, പബ്ലിക്കലി വിസിബിളല്ല. മറ്റൊരു ഐഡിയിൽ കേറി നോക്കിയാൽ ആ മറുപടി കാണാനാവില്ല. ഞാൻ അന്നേ അത് കാണുകയും റിപ്ലെ നൽകുകയും ചെയ്തതാണ്. പക്ഷെ, എന്റെ ആ റിപ്ലെ എനിക്ക് മാത്രം കാണാവുന്ന തരത്തിലാണ് കിടന്നത്. മുകളിൽ ഇത്രയും വിശദമായി എഴുതിയ എന്റെ വാചകങ്ങൾ വായിക്കുന്ന ബോധമുള്ള ഒരാളും ഞാൻ സിനിമകൾ കാണാത്ത ആളാണെന്ന് പറയില്ല. തന്റേടിയായ ചെറുപ്പക്കാരനായി സത്യൻ അഭിനയിച്ച സിനിമകൾ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ. എന്നാൽ എന്റെ ആദ്യ കമന്റിൽ തന്നെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതൊന്നും നിങ്ങൾ കണ്ടിട്ടില്ല എന്ന് നിങ്ങളുടെ വാക്കുകളിൽ വ്യക്തം. എന്നിട്ട്, തെളിവ് സഹിതം സത്യന്റെ കഥാപാത്രങ്ങളെ കുറിച്ച് എഴുതിയ എന്നോട് പോയി സിനിമ കാണാൻ പറയുന്നോ? നല്ല കഥ. മികച്ച നടനുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സത്യൻ മാഷിന്റെ അഭിനയത്തെ മാർലോൺ ബ്രാൻഡോയുടെ അഭിനയവുമായാണ് താരതമ്യം ചെയ്യാറ്. ഇതുൾപ്പെടെ യൂട്യൂബിൽ സത്യനെ കുറിച്ചുള്ള വിവരങ്ങൾ പറയുന്ന വീഡിയോകളുടെയും, സത്യന്റെ സിനിമകളുടെയും, ഗാനങ്ങളുടെയും കമന്റ് ബോക്‌സിൽ നോക്കിയാൽ അദ്ദേഹത്തെ ജനങ്ങൾ എത്രയേറെ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാവും. അവരെല്ലാം സിനിമ കാണാത്തവർ ആയിരിക്കും അല്ലേ? സിനിമ കണ്ടത് നിങ്ങൾ ഒരാൾ മാത്രം. ഞാൻ പ്രേംനസീറിനെ കുറിച്ചും മുകളിൽ കുറേ നല്ല കാര്യങ്ങൾ എഴുതിയിട്ടുണ്ട്. അതും തെറ്റായിരിക്കും അല്ലേ?
നസീറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെയ്ക്കുന്നതിനായി മാത്രം സ്വന്തമായി യൂട്യൂബ് ചാനലുള്ള കടുത്ത നസീർ ആരാധകർ പോലും അഭിനയത്തിൽ സത്യന് ശേഷമാണ് നസീർ എന്ന് സമ്മതിക്കുന്നു. സൂര്യൻ ശീതള കിരണനും മിത പ്രകാശവാനുമാണെന്നും, ചന്ദ്രൻ ഉജ്ജ്വലപ്രഭനും പ്രാണോർജ്ജദായകനുമാണെന്നും പറയുന്നത് പോലെയാണ് സത്യന്റേത് ഓവർ ആക്ടിംഗും നസീറിന്റേത് സ്വാഭാവിക അഭിനയവുമാണെന്ന് പറയുന്നത്. സത്യത്തിൽ സിനിമ കാണാത്തത്തിന്റെ കുഴപ്പം എനിക്കല്ല, നിങ്ങൾക്കാണ്. ഇവിടെ സത്യൻ എന്നും നസീർ എന്നും എഴുതിയപ്പോൾ പോലും സത്യൻ മാഷ് എന്നും നസീർ സാർ എന്നും രണ്ട് പേരെയും ബഹുമാനപൂർവ്വം ഞാൻ സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ, സത്യനെ കുറിച്ച് നിങ്ങൾ എഴുതിയ വാക്കുകളിൽ ഒട്ടും മര്യാദയില്ല. ഇവിടെ എന്നോട് സംവദിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനവും തീരെ കാണുന്നില്ല.
രൂപസൗകുമാര്യം തുളുമ്പി നിന്ന പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് തന്നെ അത്ര സൗന്ദര്യമോ നിറമോ ഉയരമോ ഇല്ലാത്ത സത്യനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ സത്യൻ ജനപ്രീതി നേടിയെങ്കിൽ, ആ സത്യന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? അതുല്യമായ അഭിനയ ശേഷി തന്നെയായിരുന്നു സത്യന്റെ കരുത്ത്. അവിടെ മറ്റ് പോരായ്മകളൊന്നും പോരായ്മകളേ ആയിരുന്നില്ല. പ്രേംനസീറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ മാത്രം സ്വന്തമായി യൂട്യൂബ് ചാനൽ പോലുമുള്ള കടുത്ത നസീർ ആരാധകർ പോലും അഭിനയ ശേഷിയിൽ സത്യന് ശേഷമാണ് നസീറിന്റെ സ്ഥാനം എന്ന് സമ്മതിക്കുന്നു. നിങ്ങളെപ്പോലെ, 'രാജാവിനെക്കാൾ വലിയ രാജഭക്തി'യുള്ള ചിലരുണ്ട്. അത് അവസാനം രാജാവിന് തന്നെ തലവേദനയാവും.
പിന്നെ, തെളിവുകൾ നിരത്തി ആധികാരികമായി സംസാരിക്കുന്നവരോട് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ വിവരക്കേട് മാത്രം വിളിച്ചു പറയുന്ന ചില ആളുകളുണ്ട്. രക്ഷപെടാൻ വേണ്ടി എതിരെ നിൽക്കുന്നവരോട് 'മതി മതി പോയി പണി നോക്ക്' എന്ന് പറയുന്നവർ. അണ്ണാക്കിൽ പിരി വെട്ടുമ്പോൾ അത് സർവ്വസാധാരണമാണ്. 'മതി മതി' എന്ന നിങ്ങളുടെ വാക്കുകളിൽ തന്നെ അറിവില്ലായ്മ മറച്ചു കൊണ്ടുള്ള ഒളിച്ചോട്ടം സ്പഷ്ടമാണ്. എവിടെയും ഇല്ലാത്ത ശതമാനക്കണക്കുകൾ നിരത്തി സത്യനെയും നസീറിനെയും വിലയിരുത്തുന്ന വിഡ്ഢിത്തം നിങ്ങളുടെ മറ്റൊരു കമന്റിൽ കണ്ടിരുന്നത് കൊണ്ട് വലിയ അതിശയമില്ല. കണ്ണടച്ച് ഇരുട്ടാക്കാനല്ലേ അങ്ങനെയുള്ളവർക്ക് കഴിയൂ. ഹാ കഷ്ടം. ഏതായാലും, ഇവിടെ നിങ്ങളുടെ വാദങ്ങൾ വിജയിക്കണമെങ്കിൽ കാര്യകാരണ സഹിതം തെളിവുകൾ നിരത്തി സംവദിക്കേണ്ടി വരും. നിങ്ങൾക്കതിന് കഴിയില്ല എന്ന് ആ വാക്കുകളിൽ വ്യക്തം. സാരമില്ല. വിഷമിക്കേണ്ട. കുറച്ച് പഴയ സിനിമകൾ എടുത്ത് കണ്ടിട്ട് വരൂ.
സത്യൻ മാഷ് ഇഷ്ട്ടം
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
എന്റെ എക്കാലത്തെയും ഇഷ്ട നടനും താരവും നസീർ സർ തന്നെ
@@sivarajmony2336 ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@abhilash.9478 ഞാനിവിടെ തൊട്ട് മുകളിൽ എഴുതിയ വിവരങ്ങൾ കൂടി വായിക്കണേ.
നസീർ സർ ഗ്രേറ്റ്
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Ente favourite actor nazeer sir aanu
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Great actor
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Great legends ❤️❤️❤️
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Sathyan mash ... nazeer sir ❤❤❤❤
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Nazir super
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
പ്രേംനസീർ എന്നു പറയുമ്പോൾ എല്ലാരും വാചാലനാകുന്നു ഏതായാലും അദ്ദേഹം വാഴ്ത്തപ്പെടട്ടെ
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
പുതിയ ആകാശം പുതിയ ഭൂമി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ അണക്കെട്ട് ബോംബുവച്ചു തകർക്കുന്ന സീനിൽ പെട്ടെന്ന് സത്യനും രാഗിണിയും നിൽക്കുന്ന ഭാഗത്തേക്ക് കരിങ്കൽ മഴ ചീറി വന്നു. സത്യൻ രാഗിണിയെ എടുത്ത് ദൂരേക്ക് ഓടി. കുറെച്ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവർ നിന്നിടത്തു് കരിങ്കൽ കൂമ്പാരം. രാഗിണി വിറച്ചുകൊണ്ടു പറഞ്ഞു " സത്യൻ സാർ എന്നെ രക്ഷിച്ചു.'' മറ്റൊരു സന്ദർഭം. കാമുകനാൽ വഞ്ചിക്കപ്പെട്ട നടി ആത്മഹത്യ ചെയ്യാൻ ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായി. എല്ലാവരും പകച്ചു നിൽക്കെ സത്യൻ അവരെ കാറിലെടുത്തിട്ട് ആശുപത്രിയിലെത്തിച്ചു രക്ഷിച്ചു .ഇങ്ങനെ തക്ക നേരത്തു ധീരമായി മനുഷ്യത്വത്തോടെ വർത്തിക്കുന്നവരാണ് മഹാപുരുഷന്മാർ .രാത്രി കാട്ടിൽ കാറിനു മുമ്പിൽ വന്ന ഒറ്റയാനെ സത്യൻ ആജ്ഞാശക്തി കൊണ്ടു പിന്തിരിപ്പിച്ച കഥ ആലുംമൂടൻ എഴുതിയിട്ടുണ്ട്. ഇന്നത്തെ താരസംഘടനകളുടെ ശക്തിയുള്ള അന്നത്തെ നിർമ്മാതാക്കൾ പ്രതിഫലക്കാര്യത്തിൽ ആരെയെങ്കിലും വഞ്ചിച്ചാൽ സത്യൻ ഇടപെട്ട് പണം വാങ്ങിച്ചു കൊടുക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അനീതിക്കെതിരെയുള്ള സത്യൻ്റെ നിർഭയമായനിൽപ്പ് പല ശത്രുക്കളെയും സൃഷ്ടിച്ചു. പക്ഷെ മഹാ കഥാപാത്രങ്ങൾ നടിയ്ക്കാൻ സത്യൻ തന്നെ വേണമെന്നതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കാൻ ആർക്കും പറ്റിയില്ല.അതിനുള്ള ധൈര്യവും ആർക്കും ഉണ്ടായില്ല.
അല്ല അന്നത്തെ കാലത്ത് ഇതൊരു പരസ്യമായ രഹസ്യമായിരുന്നു ചെമ്മീനിൽ ഇയാളെ ജോഡിയാക്കാതെ മാധവൻ നായരെ ആക്കിയത് ആയമ്മയ്ക്കു നല്ല വിഷമം ഉണ്ടായിരുന്നു
Ajith Kumar Nair ചിലപ്പോൾ മധു റൊമാന്റിക് ചെയ്താൽ ശരിയാവില്ല എന്ന് വിചാരിച്ചിട്ടായിരിക്കും
@@ajithknair5 ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
kuttanattil ulla oru padu rastreeya criminalsinte changidichu chora tuppicha charitravundu santyan mashinu ate pole naseer sir ennu paranjalum ottiry bahumanam randuperum atulya pratibhakal rip...
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
എനിക്ക് നസീർ സാർ നെ ആണ് ഇഷ്ടം 👍👌❤️❤️❤️
Enku❤ kavi and lalatten🚨🚨
Ponnamma Chanakathil veenath anghane
Nazheer makane krooramayi sikshikkumayirunnu shanavaz ikkaryam paranjittumundu ennal sathyan makkale valsalyathodeye perumariyittulloo.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
Ennik prem Nazeer sir inne ann estam malayalathinte rishi Kapoor ann prem Nazeer sir. Malayalathinte romantic hero and king of romance.kayamkulam kochunniyude makan enna nivin pauly yude movie til prem Nazeer sir jeevichirunengil abhinayichenne. Appol old generation uum new generation uum akkumayirunnu.
അപ്പോൾ സത്യൻ മാഷിന്റെ 'കായംകുളം കൊച്ചുണ്ണി' കണ്ടിട്ടില്ലേ? ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@birbalbirbal2958 sathyan sir inne ennik estamann chemmen vazhvemayam enni movies njan kandittund.ente grand father inn sathyan sir uumayyi parijayamund alapuzhayil chemmen te shooting inn vannapol kandittund.
@@marveluniverse5066 ഞാൻ ആലപ്പുഴക്കാരനാണ്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്നു സത്യൻ. എന്റെ അമ്മയുടെ വീട് പുന്നപ്രയ്ക്ക് അടുത്താണ്. ഇന്നലെ പുന്നപ്രയിൽ വെച്ച് ഒരു PSC ടെസ്റ്റും ഉണ്ടായിരുന്നു. ആ വഴി പോകുമ്പോൾ സത്യൻ മാഷിനെ ഓർക്കും.
Ammachicke Enthupatti Sugamilla ?
നസീർ സർ പടം പൊട്ടിയാൽ ആ പ്രൊഡ്യൂസർക് നഷ്ടം നികത്തുമായിരുന്നു
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
നസീർ കോൾ ഷീറ്റ് അനുസരിച്ച് സെറ്റിലിരിക്കും. അതിനുള്ളിൽ ഷോട്ട് എടുക്കുകയോ എടുക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. സമയം കഴിഞ്ഞാൽ എഴുന്നേറ്റ് എല്ലാവർക്കും സ്വതസിദ്ധമായ ശൈലിയിൽ ഒരു കൂപ്പുകൈ നൽകി അടുത്ത സ്ഥലത്തേക്ക് പോകും. ഇന്നത്തെ താരസംഘടനയുടെ ശക്തിയുള്ള അന്നത്തെ നിർമ്മാതാക്കൾ പ്രതിഫലക്കാര്യത്തിൽ ആരെയെങ്കിലും വഞ്ചിച്ചാൽ സത്യൻ ഇടപെട്ട് പണം വാങ്ങി നൽകുമായിരുന്നു. ന്യായത്തിന് വേണ്ടി നിന്നത് കൊണ്ട് ഒട്ടേറെ ശത്രുക്കളെ സമ്പാദിച്ചെങ്കിലും അദ്ദേഹത്തെ എതിർക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. സത്യന്റെ കഥാപാത്രങ്ങൾ സത്യന് പകരം അഭിനയിച്ചു ഫലിപ്പിക്കാൻ ആരുമില്ല എന്നത് കൊണ്ട് അദ്ദേഹത്തെ ആരും ഒഴിവാക്കിയതുമില്ല.
പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ അണക്കെട്ട് ബോംബ് വച്ച് തകർക്കുന്ന സീനിൽ സത്യനും രാഗിണിയും നിൽക്കുന്ന ഭാഗത്തേക്ക് കരിങ്കൽ മഴ ചീറി വന്നു. സത്യൻ രാഗിണിയെ എടുത്തുകൊണ്ട് ഓടി. കുറെ എത്തി തിരിഞ്ഞു നോക്കിയപ്പോൾ അവർ ആദ്യം നിന്ന ഭാഗത്ത് കരിങ്കൽ കൂമ്പാരമായിരുന്നു. തന്നെ രക്ഷിച്ചത് സത്യൻ സാർ ആണെന്ന് പിന്നീട് രാഗിണി പറഞ്ഞു. മറ്റൊരു സന്ദർഭത്തിൽ, കാമുകനാൽ വഞ്ചിക്കപ്പെട്ട ഒരു നടി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലാപ്പോൾ മറ്റെല്ലാവരും പകച്ചു നിന്ന സമയത്ത് അവരെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചത് സത്യനാണ്. തക്കസമയത്ത് വേണ്ട വിധം പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാത്രി കാറിനു മുന്നിൽ വന്നു നിന്ന ഒറ്റയാനെ ആജ്ഞാശക്തി കൊണ്ട് സത്യൻ പിന്തിരിപ്പിച്ചത് ആലുംമൂടൻ എഴുതിയിട്ടുണ്ട്.
പഴയ മേക്കപ്പ്മാൻ നാരായണൻ തന്റെ സിനിമാ സ്മൃതികളിൽ സത്യനെ പറ്റി പറഞ്ഞ ഒരു കാര്യം യൂട്യൂബിൽ കണ്ടു. സത്യൻ മാഷെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവുമില്ല. പിന്നെ, ചൂടായാൽ ചൂടാണ്. ഇതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഒരു ഉദാഹരണവും അദ്ദേഹം പറഞ്ഞു. ഒരിക്കൽ സത്യൻ സെറ്റിലെത്തിയപ്പോൾ ഒരു വശത്തിരുന്ന് മണി എന്ന മേക്കപ്പ്മാൻ പറഞ്ഞുവത്രേ. അങ്ങേരെ മേക്കപ്പ് ചെയ്യാൻ ആറ് മണിക്കൂറെങ്കിലും വേണം. കുറച്ച് നേരം അവിടെയിരിക്കട്ടെ. ഇത് മറ്റൊരു മുറിയിലിരുന്ന് കേട്ട് സത്യൻ അടുത്ത ഫ്ലൈറ്റിന് തിരിച്ച് പോയി. ഇനി മറ്റൊരു മേക്കപ്പ്മാനേ തന്നെ മേക്കപ്പ് ചെയ്യേണ്ടതുള്ളൂ എന്നും അറിയിച്ചു. നസീറാണെങ്കിൽ ഇങ്ങനെയൊരു സന്ദർഭത്തിൽ പുഞ്ചിരിച്ചു കൊണ്ട് അവിടെത്തന്നെ ഇരിക്കുമായിരിക്കാം. എന്നാൽ, തന്നെ അവഹേളിച്ച ഒരാളുടെ സേവനം സ്വീകരിക്കാൻ സത്യനെ പോലെ ഒരു അഭിമാനിക്ക് സാധിക്കില്ല. എന്നിട്ടും സത്യൻ അയാളോട് കയർക്കാൻ ചെന്നില്ല എന്നത് ശ്രദ്ധേയം. ധിക്കാരികൾ എന്ന് പറയുന്ന മറ്റ് ചിലരായിരുന്നെങ്കിൽ അവിടെ ഒരു ബഹളം ഉണ്ടാകുമായിരുന്നു.
Ww2 veteran, police sub inspector ഒക്കെ ആയിരുന്ന ആളല്ലേ സത്യൻ മാഷ്... 😄😃
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് പരുക്കനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
😍
ഇടിയൻ സത്യൻ എന്നായിരുന്നു പേര്...
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
പ്രേം നസിർ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Maha prathiba
Albutha manushyan
പ്രേം നസീർ - മോഹൻലാൽ
സത്യൻ - മമ്മൂട്ടി
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Sathyan
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Jayante simhasanam ozhinju kidakkukayanu
ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു വേണ്ടത്. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
Satyan and mammikka no comparison they are living not acring
ഐ also
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
സത്യൻ സാറിനെ പോലെയാണ് മമ്മൂക്കയും,😍❤😍❤😍❤😍❤
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
മമ്മൂട്ടിക്ക് ഒരിക്കലും സത്യനെപ്പോലെ അഭിനയിക്കാൻ
കഴിയില്ല. അത് മമ്മൂട്ടി പറഞ്ഞിട്ടുമുണ്ട്.
@@jayakumarchellappanachari8502 മമ്മൂട്ടി കൊടുക്കുന്ന respect 😊😍. സത്യൻ മാഷ് the legend
ഇപ്പൊ മമ്മൂക്ക സത്യൻ സാറിൻ്റെ സ്വഭാവവും, ലാലേട്ടൻ നസീർ സാറിൻ്റെ സ്വഭാവവും ആണ്..
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Sathyan sir nactural actor naseer artificial actor.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
മമ്മൂട്ടി same as സത്യൻ sir 👍❤😍both ❤
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
Mammootty enna jadathendiye onnum mahanadanaya sathyanmashumayi compare cheyyaruth
മമ്മൂട്ടി വല്ല്യ നടനാണ്. പക്ഷെ സത്യന്റെ അടുത്ത് എത്തിയിട്ടില്ല.
മമ്മൂട്ടി ഒരിക്കൽ പറഞ്ഞു ,
സത്യൻസാറിന്റെ സിംഹാസനം
എന്നെന്നും ഒഴിഞ്ഞു കിടക്കും.
Mamootiyum, Lalum ethrayokke vakarnalum prem Nazirinte sirinte Valilkettan pattilla
ഒന്ന് പോടപ്പാ ഒരാളെ പുകഴ്ത്താൻ മറ്റുള്ളവരെ താഴ്ത്തുന്ന ചീഞ്ഞ സ്വഭാവം😏ഈ പ്രേം നസീറിനെക്കാളും നല്ല natural acting ആണ് മോഹൻലാലും മമ്മൂട്ടിയും കാഴ്ചവെക്കുന്നത് പിന്നെ എന്ത് പ്രേം നസീറിന്റെ അത്ര വളർന്നിട്ടില്ല എന്നാണ് നീ പറയുന്നത്
@@vishnu-mfc Da Ne enthu vazhakeda E parayane Pream Nazire Pukazhthanda karyam onnum illa adheham Indian cenimayile oru Legand thanneyanu chumma konakkathe onnu podapapaa. Ninakku enthu koppu ariya Nazir sire patty
@@thomasdavisdavis6180 Legend ആണ് അല്ലെന്ന് ഞാൻ പറഞ്ഞോ🥴നാളെ മോഹൻലാലും മമ്മൂട്ടിയും Legend ആവും അതുകഴിഞ്ഞ് അടുത്ത Generation ആവും...നീ എന്ത് മാങ്ങാത്തൊലി ആണ് പറയുന്നത് പൊട്ടാ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും Acting പ്രേം നസീറിനെക്കാൾ എത്രയോ മികച്ചതാണെന്ന് കുറച്ചു ബോധം ഉള്ളവർക്ക് കണ്ടാൽ മനസ്സിലാവും Legend ആണെന്ന് കരുതി ഇത്രത്തോളം പൊക്കി തലയിൽ കേറ്റി വെക്കേണ്ട കാര്യം ഇല്ല അനാവശ്യ comparison ആയി വന്നോളും ഓരോരോ പാൽകുപ്പികൾ🤣🤣🤣
@@vishnu-mfc bro actor jayante valil kettan kollo E pannutyem konanvalineyum. Nazir sir abinayichu vecha ethrayo kdha pathragal uddu. Nazir sirinte industryile record Ivan markku thakarkkan pattyituddo. Da palum kuppy mathy nirthy poikko
@@thomasdavisdavis6180 ജയനോ😆ടാ നീ പൊട്ടനാണോ ജയന്റെ അഭിനയം എന്ത് കോപ്പാണ് Stage ൽ നാടകം അവതരിപ്പിക്കുന്ന പോലെ😆He is a Hard work Actor അത്രേ ഉള്ളൂ മികച്ച നടൻ ഒന്നും അല്ല😆ഏത് സിനിമയിലാണ് പ്രേം നസീർ മോഹൻലാലിനെക്കാളും മമ്മൂട്ടിയേക്കാളും നന്നായി അഭിനയിച്ചിരിക്കുന്നത് നീ ഒന്ന് പറഞ്ഞേ കേൾക്കട്ടെ😂നിന്നെപ്പോലെ കുറേ കാട്ടുവാണങ്ങൾ ഉണ്ട് ജയൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ രജിനി ഒന്നും അല്ല എന്നും ബഹുബലിയേക്കാൾ മികച്ചതാണ് ഉറുമി എന്നും ഒക്കെ പറഞ്ഞു കരയുന്ന വാണങ്ങൾ😆പറയുന്നതിൽ ഒരു മൈര് logic പോലും ഉണ്ടാവില്ല ഇജ്ജാതി പാൽകുപ്പികൾ🤣🤣🤣
Enthayalum evar okke eppozhum anukaraneeyaranu
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
സത്യനെ പോലെ ഇനി ഒരു artist ജനിക്കണം. സൗന്ദര്യം കൊണ്ട് പിടിച്ചു നിന്ന്. മോഹൻലാൽ മമ്മൂട്ടി വേറെ level. ഇവരെ എല്ലാം നാം ആരാധിക്കണം. സത്യൻ ഒരിക്കലും മനസ്സിൽ നിന്നും മായുന്നില്ല അതാണ് സത്യം.
Nazeer swabhavam nallathanennu parayunnathum kettittundu pinne chila nadimarode( sheela,vijayasree) kurachu veek pointumundu nammal prekshakarku swabhavam alla vendathu athu avarude swakaryajeevithathil mathram mathi krithrima sambhashanamulla nazeer engine nalla nadanakum akkalathu sathyan mathrame enthengilum abhinayathikavu kanichittulloo adheham akkaryathil nazeerinekkal valare mukalilthanneyanu.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
Premnazirne copyadikukayaan mammooty thats it
അന്നത്തെ നസീർ സർ ഇന്നത്തെ മോഹൻലാൽ
സത്യൻ മാഷ് ഇന്നത്തെ മമ്മൂട്ടി
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സാർ സൂപ്പർ താരമാണ്).
കവിയൂർ പൊന്നമ്മ മൊത്തം കള്ളത്തരം പറയുന്നു. സത്യൻ വ്യക്തി ജീവിതത്തിൽ ദുഷ്ടനായിരുന്നു. പ്രേം നസീറിന്റെ വിപരീതസ്വഭാവം
ഇതുവരെ ഒരാൾ പോലും സത്യൻ സാറിനെ പറ്റി ഇങ്ങനെ ഒരു അഭിപ്രായം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ഈ വിവരം
താങ്കൾ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ മലയാളസിനിമയിലെ വാണവരും വീണവരും എന്ന സിനിമാ ചരിത്രം വായിക്കുക. പല പകൽമാന്യന്മാരുടെയും യഥാർത്ഥ ചിത്രം കാണാം.
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ്റെ പുസ്തകം സത്യവിരുദ്ധമായ അനേകം പരാമർശങ്ങൾ നിറഞ്ഞതാണ്. പരസ്പര വിരുദ്ധമായ അനേകം പ്രസ്താവനകൾ ആ പുസ്തകത്തിലുണ്ട്. അവ ചൂണ്ടിക്കാട്ടാൻ ഒരു ലേഖനം വേണ്ടിവരും. അങ്ങനെയൊരു ലേഖനം വൈകാതെ പ്രസിദ്ധീകരിക്കപ്പെടും. ആരെയെന്നില്ലാതെ അന്ധമായി കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു തരം മനോവൈകല്യമയമായ രചനാരീതിയാണാ പുസ്തകത്തിൽ. അതു കൊണ്ടാണ് പ്രസാധകർ അതിൻ്റെ പുതിയ പതിപ്പ് പുറപ്പെടുവിക്കാതിരുന്നതു്. സൽഗുണ വാനെന്ന് എമ്പാടും കീർത്തിയ്ക്കപ്പെടുന്ന പ്രേം നസീർ നടിമാരെക്കൊണ്ട് വളർന്ന ആളാണെന്നും പിന്നീടവരെ തള്ളിക്കളയുമെന്നും താൻ നല്ലവനാണെന്ന് പണം കൊടുത്തു പറയിച്ചതാണെന്നും പുതുമുഖ നടന്മാരെ ഒതുക്കാൻ പല ഗൂഢശ്രമങ്ങളും നടത്തി എന്നുമൊക്കെയാണതിൽ പറഞ്ഞിരിക്കുന്നതു്. സത്യനെപ്പറ്റി അത്ര ദോഷം പറഞ്ഞിട്ടില്ല.സത്യനെ പുകഴ്ത്തി ധാരാളം എഴുതിയിട്ടുള്ള ആളാണ് ആ മനുഷ്യൻ. ഇനി കുറച്ച് കുറ്റം എഴുതാം എന്ന ഭാവത്തിലാണ് അതെഴുതിയതു്. ഒരു സ്ത്രീയെ വഞ്ചിച്ചുവെന്നും മറ്റും.ജയൻ, ബാബുരാജ് തുടങ്ങി അനേകരെ ഇതിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഈ മനുഷ്യനേക്കാൾ ചലച്ചിത്ര കലാകാരന്മാരുമായി നേരിട്ട് ബന്ധമുള്ളവർ അനുഭവത്തിൽ നിന്നു പറയുന്ന കാര്യങ്ങളാണ് ദോഷൈകദൃക്കുകളല്ലാത്തവർക്ക് സ്വീകാര്യമാവുക.
ഇതാണ് ശരിക്കും കള്ളത്തരം, സത്യനെ അറിയാത്ത ഒരാൾക്കേ ഇങ്ങനെ പറയാൻ സാധിക്കൂ.
നസിർ സത്യനെ പറ്റി എഴുതിയത് വായിച്ചാൽ, നസിർ പോലു സ്വഭാവത്തിൽ സത്യനെ അനുകരിക്കാൻ ശ്രമിച്ചു എന്ന് തോന്നും.
നസീർ സാറിനെ സ്നഹിക്കാൻ മാത്രം മേ അറിയാതോളേ ആരെയും വെറുപ്പികതില്ല അതാണ് നസീർ സാർ 😍😍♥️👌🙏
Oho nerittu ariyam ayirunnu alle
@@deepakrajan2660 oru maha vyakthiye patti parayumbol appreciate cheyyan padikku peera janthuve.
ഒരു അദ്ധ്യാപകനായിരുന്നു സത്യൻ. ആർമിയിലും പോലീസിലും പരുക്കൻ ജീവിത രീതികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നത് കൊണ്ട് ദേഷ്യക്കാരനായി തോന്നുന്നതാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും മികച്ച കളരിയഭ്യാസിയും ആയിരുന്നു സത്യൻ. രണ്ട് പേരെക്കുറിച്ചും പറയാം. നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. 2021 ജൂൺ മാസം പുറത്തിറങ്ങിയ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
നസീർ കോൾ ഷീറ്റ് അനുസരിച്ച് സെറ്റിലിരിക്കും. അതിനുള്ളിൽ ഷോട്ട് എടുക്കുകയോ എടുക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. സമയം കഴിഞ്ഞാൽ എഴുന്നേറ്റ് എല്ലാവർക്കും സ്വതസിദ്ധമായ ശൈലിയിൽ ഒരു കൂപ്പുകൈ നൽകി അടുത്ത സ്ഥലത്തേക്ക് പോകും. ഇന്നത്തെ താരസംഘടനയുടെ ശക്തിയുള്ള അന്നത്തെ നിർമ്മാതാക്കൾ പ്രതിഫലക്കാര്യത്തിൽ ആരെയെങ്കിലും വഞ്ചിച്ചാൽ സത്യൻ ഇടപെട്ട് പണം വാങ്ങി നൽകുമായിരുന്നു. ന്യായത്തിന് വേണ്ടി നിന്നത് കൊണ്ട് ഒട്ടേറെ ശത്രുക്കളെ സമ്പാദിച്ചെങ്കിലും അദ്ദേഹത്തെ എതിർക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. സത്യന്റെ കഥാപാത്രങ്ങൾ സത്യന് പകരം അഭിനയിച്ചു ഫലിപ്പിക്കാൻ ആരുമില്ല എന്നത് കൊണ്ട് അദ്ദേഹത്തെ ആരും ഒഴിവാക്കിയതുമില്ല.
പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ അണക്കെട്ട് ബോംബ് വച്ച് തകർക്കുന്ന സീനിൽ സത്യനും രാഗിണിയും നിൽക്കുന്ന ഭാഗത്തേക്ക് കരിങ്കൽ മഴ ചീറി വന്നു. സത്യൻ രാഗിണിയെ എടുത്തുകൊണ്ട് ഓടി. കുറെ എത്തി തിരിഞ്ഞു നോക്കിയപ്പോൾ അവർ ആദ്യം നിന്ന ഭാഗത്ത് കരിങ്കൽ കൂമ്പാരമായിരുന്നു. തന്നെ രക്ഷിച്ചത് സത്യൻ സാർ ആണെന്ന് പിന്നീട് രാഗിണി പറഞ്ഞു. മറ്റൊരു സന്ദർഭത്തിൽ, കാമുകനാൽ വഞ്ചിക്കപ്പെട്ട ഒരു നടി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലാപ്പോൾ മറ്റെല്ലാവരും പകച്ചു നിന്ന സമയത്ത് അവരെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചത് സത്യനാണ്. തക്കസമയത്ത് വേണ്ട വിധം പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാത്രി കാറിനു മുന്നിൽ വന്നു നിന്ന ഒറ്റയാനെ ആജ്ഞാശക്തി കൊണ്ട് സത്യൻ പിന്തിരിപ്പിച്ചത് ആലുംമൂടൻ എഴുതിയിട്ടുണ്ട്.
പഴയ മേക്കപ്പ്മാൻ നാരായണൻ തന്റെ സിനിമാ സ്മൃതികളിൽ സത്യനെ പറ്റി പറഞ്ഞ ഒരു കാര്യം യൂട്യൂബിൽ കണ്ടു. സത്യൻ മാഷെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവുമില്ല. പിന്നെ, ചൂടായാൽ ചൂടാണ്. ഇതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഒരു ഉദാഹരണവും അദ്ദേഹം പറഞ്ഞു. ഒരിക്കൽ സത്യൻ സെറ്റിലെത്തിയപ്പോൾ ഒരു വശത്തിരുന്ന് മണി എന്ന മേക്കപ്പ്മാൻ പറഞ്ഞുവത്രേ. അങ്ങേരെ മേക്കപ്പ് ചെയ്യാൻ ആറ് മണിക്കൂറെങ്കിലും വേണം. കുറച്ച് നേരം അവിടെയിരിക്കട്ടെ. ഇത് മറ്റൊരു മുറിയിലിരുന്ന് കേട്ട് സത്യൻ അടുത്ത ഫ്ലൈറ്റിന് തിരിച്ച് പോയി. ഇനി മറ്റൊരു മേക്കപ്പ്മാനേ തന്നെ മേക്കപ്പ് ചെയ്യേണ്ടതുള്ളൂ എന്നും അറിയിച്ചു. നസീറാണെങ്കിൽ ഇങ്ങനെയൊരു സന്ദർഭത്തിൽ പുഞ്ചിരിച്ചു കൊണ്ട് അവിടെത്തന്നെ ഇരിക്കുമായിരിക്കാം. എന്നാൽ, തന്നെ അവഹേളിച്ച ഒരാളുടെ സേവനം സ്വീകരിക്കാൻ സത്യനെ പോലെ ഒരു അഭിമാനിക്ക് സാധിക്കില്ല. എന്നിട്ടും സത്യൻ അയാളോട് കയർക്കാൻ ചെന്നില്ല എന്നത് ശ്രദ്ധേയം. ധിക്കാരികൾ എന്ന് പറയുന്ന മറ്റ് ചിലരായിരുന്നെങ്കിൽ അവിടെ ഒരു ബഹളം ഉണ്ടാകുമായിരുന്നു.
@@deepakrajan2660 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.